News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Tuesday, August 30, 2011

Saturday, August 27, 2011

ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഷോപ്പില്‍ ( Graphic Designing)








 ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു  പരിഷ്കാരം വരുത്തിയ ചിത്രം ..

വനത്തില്‍ കാട്ടുമൃഗങ്ങളുടെ ഇടയില്‍ നിര്‍ഭയം നില്‍കാന്‍ നമുക്കാവുമോ ?ഇല്ല .എന്നാല്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്വൈര്‍ ഉപയോഗിച്ച്  നമുക്ക്  അങ്ങനെയുള്ള    ചിത്രം നിര്‍മിക്കാം. പ്രധാനമായും   ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ്‌ ഇത്തരം ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. 



  വിരൂപികളെ സുന്ദരികളാക്കിയ, മരുഭൂമിയെ ഹരിതഭൂമിയാക്കിയ, കുടിലുകളെ മണിമാളികകളാക്കിയ, ലോകത്തിന്റെ ചിത്രജാലകമെന്ന് അറിയപ്പെടുന്ന ഫോട്ടോഷോപ്പിന് ഇരുപത് വര്*ഷം തികയുകയാ*ണ്.



സാങ്കേതിക ലോകത്തിന് ഒഴിച്ചുക്കൂടാനാവാത്ത അഡോബിന്റെ ഗ്രാഫിക്സ് സോഫ്റ്റ്വയറുകള്* കഴിഞ്ഞ ഇരുപത് വര്*ഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത് സിനിമ, ത്രീഡി, പരസ്യം, ഓണ്*ലൈന്* തുടങ്ങീ ഏത് മേഖലയെടുത്താലും ഫോട്ടോഷോപ്പിന്റെ സ്വാധീനം പ്രകടമാകും. കോടികള്* വാരിക്കൂട്ടുന്ന ഹോളിവുഡ് സിനിമകള്*ക്ക് പിന്നില്* അഡോബിന്റെ ഫോട്ടാഷോപ്പാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും അവസാനമായി പുറത്തിറക്കിയ അവതാര്* സിനിമയില്* പോലും ഫോട്ടോഷോ*പ്പിന്റെ സ്വാധീനം അങ്ങേയറ്റമാണ്.

കഴിഞ്ഞ ഇരുപത് വര്*ഷത്തിനിടെ ഫോട്ടോഷോപ്പ് ഗ്രാഫിക്സ് മേഖലയ്ക്ക് നല്*കിയത് വലിയൊരു സംഭാവനയാണ്. ആധുനിക സമൂഹത്തില്* ഡിജിറ്റല്* വിസ്വല്* സംസ്കാരം കൊണ്ടുവന്നത് ഫോട്ടോഷോപ്പാണ്. സൌന്ദര്യമില്ലാത്തതും വ്യക്തമല്ലാത്തതും മനുഷ്യ കണ്ണുകള്*ക്ക് നവ്യാനുഭവമാക്കി മാറ്റി. ഫോട്ടോഷോപ്പിന്റെ മായാജാലങ്ങള്*ക്ക് മുന്നില്* ഗ്രാഫിക്സ് ലോകം തലകുനിച്ചു നിന്നു. സാങ്കേതിക ലോകത്ത് പ്രവര്*ത്തിക്കുന്ന എല്ലാവര്*ക്കും ഇന്ന് ഫോട്ടോഷോപ്പ് അറിയാം. ഫോട്ടോഷോപ്പിന്റെ പൂര്* സാധ്യതകള്* ഇപ്പോഴും പുറത്തെടുക്കാന്* കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗ്രാഫിക്സ് വിദഗ്ധരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാന്* കഴിവുള്ള ഏക ഗ്രാഫിക് സോഫ്റ്റ്വയര്* ഫോട്ടോഷോപ്പ് തന്നെയായിരിക്കും.





ഫോട്ടോ എടുത്ത് ഫിലിംഡവലപ്പ് ചെയ്ത് പ്രിന്റെടുത്ത്് ആല്‍ബത്തിലാക്കി കുഞ്ഞിനെ പരിചരിക്കുന്നതുപോലെ കൊണ്ടുനടന്നകാലത്തെ പൊളിച്ചെഴുതിയത് അഡോബി ഫോട്ടോഷോപ്പാണ്. ഡിജിറ്റല്‍ ക്യാമറയും ഫോട്ടോഷോപ്പും ചേര്‍ന്ന് ഫോട്ടോഗ്രഫിയിലെ നിഗൂഢത ഇല്ലാതാക്കി. ഫോട്ടോഗ്രഫി ജനകീയമായ പുതിയ കാലത്ത് ഫോട്ടോ കൈകാര്യം ചെയ്യുന്ന എന്തുസാധനവും ഫോട്ടോഷോപ്പാണ്. ഓണ്‍ലൈനില്‍ ഫോട്ടോ സൂക്ഷിക്കുകയും എഡിറ്റു ചെയ്യുകയും കൈമാറുകയും ചെയ്യാന്‍ സഹായിക്കുന്ന ഒട്ടേറെ ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകള്‍ ഇന്ന് ലഭ്യമാണ്.



ഫോട്ടോഷോപ്പിന്റെ പരിമിത ഓണ്‍ലൈന്‍ പതിപ്പായ ഫോട്ടോഷോപ്പ് ഡോട്ട് കോം (www.photoshop.com) എന്ന വെബ്‌സൈറ്റില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്ത് എഡിറ്റു ചെയ്യുകയും സൂക്ഷിക്കുകയും വേണമെങ്കില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യാവുന്ന സംവിധാനം നിലവില്‍ വന്നിട്ട് കുറച്ചു നാളായി. രണ്ട് ജിബി സ്ഥലവും പരിമിതമെങ്കിലും ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എഡിറ്റിംഗ് സംവിധാനങ്ങളും ലഭ്യമാക്കുന്ന ഫോട്ടോഷോപ്പ് എക്‌സ്​പ്രസ്സ് എന്ന പരിഷ്‌കരിച്ച പതിപ്പിന് ആരാധകര്‍ ഏറെയാണ്. ഒരു ആല്‍ബത്തിന്റേയും അതേ സമയം ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വേറിന്റേയും ആവശ്യങ്ങള്‍ ഒരേ സമയം സാധിച്ചു തരുന്നവയാണ് ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകളെന്ന് ചുരുക്കിപ്പറയാം.
ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ് സംവിധാനമായ പിക്കാസ, ഫോട്ടോ എഡിറ്റു ചെയ്യാനും ക്രോഡീകരിക്കാനും അതേപേരില്‍ ഒരു സോഫ്റ്റ്‌വേര്‍ തന്നെയുണ്ടാക്കി ഇന്റര്‍നൈറ്റിനും പേഴ്‌സണല്‍ കമ്പ്യൂട്ടറിനും ഒരു പോലെ ഉപയോഗപ്രദമാക്കി. കംപ്യൂട്ടറില്‍ പിക്കാസ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോട്ടോമാനേജ്‌മെന്റ് വളരെ ലളിതം, ഒപ്പം എഡിറ്റിംഗും.  







എന്നാല്‍ എതിര്‍കക്ഷിയായ യാഹൂവിന്റെ ഫ്‌ലിക്കര്‍ പ്രത്യേക സോഫ്റ്റ്‌വേര്‍ എഡിറ്റിംഗിനായി നല്‍കുന്നതിനു പകരം പിക്‌നിക് (www.picnik.com) എന്ന ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് സംവിധാനത്തെ കൂട്ടുപിടിക്കുകയായിരുന്നു. അതായത് ഒരു പരസ്​പര സഹകരണ പ്രസ്ഥാനം. അക്കൗണ്ടുപോലും എടുക്കാതെ ആര്‍ക്കും ഫോട്ടോ എഡിറ്റ് ചെയ്യാവുന്ന സംവിധാനമാണ് പിക്‌നിക്. ഫ്‌ലിക്കറില്‍ നമ്മള്‍ അപേ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ അവിടെവച്ചു തന്നെ പിക്‌നികിന്റെ സഹായത്തോടെ എഡിറ്റു ചെയ്യാനാകും.
എന്നാല്‍ ഈ സഹകരണ പ്രസ്ഥാനം എത്രകാലം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. കാരണം കഴിഞ്ഞ ദിവസം പിക്‌നിക് എന്ന കമ്പനി തന്നെ ഗൂഗിള്‍ വിലക്കു വാങ്ങി. ഫ്‌ലിക്കറിന്റെ രീതി പിന്തുടര്‍ന്ന് പിക്കാസയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഉദ്ദേശ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്‌ലിക്കറില്‍ പിക്‌നിക് ഇപ്പോള്‍ ലഭ്യമാണ്.



ഓണ്‍ലൈന്‍ ഫോട്ടോ ലൈബ്രറികളായ പിക്കാസയിലേയോ ഫ്‌ലിക്കറിലേയോ ഫോട്ടോ ബക്കറ്റിലേയോ ഫെയ്‌സ്ബുക്കിലേയോ മറ്റേതെങ്കിലും വെബ്‌സൈറ്റിലേയോ ഫോട്ടോകള്‍ സ്വീകരിച്ച് എഡിറ്റു ചെയ്യാനുള്ള സംവിധാനമായ സ്​പ്ലാഷപ്പും (www.splashup.com) ജനപ്രീതിയാര്‍ജിച്ചുകഴിഞ്ഞു. അഡോബി ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ രൂപമെന്ന് തെറ്റിദ്ധരിക്കാവുന്നത്രയും സാമ്യമുള്ളതാണ് സ്​പ്ലാഷപ്പ്.



ഉപയോഗം പലരീതിയിലാണെങ്കിലും, സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്) യുഗത്തിന് അനുയോജ്യമായ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വേറുകള്‍ ഒട്ടേറെയാണ്. ചിത്രത്തിന്റെ വലിപ്പത്തിലും നിറത്തിലും തെളിച്ചത്തിലുമെല്ലാം മാറ്റം വരുത്തുകയാണ് ഇത്തരം വെബ്‌സൈറ്റുകളുടെ അടിസ്ഥാന ദൗത്യമെങ്കിലും അവ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് പലരീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം.


മാനുവലായി ചെയ്തു വന്നിരുന്ന ധാരാളം കാര്യങ്ങൾ കൃത്യതയോടെയും, വളരെ വേഗത്തിലും ചെയ്തെടുക്കുവാൻ ഫോട്ടോഷോപ്പ് സഹായിക്കുന്നുണ്ട്. പഴയതും, ഏതെങ്കിലും രീതിയിൽ കേടുവന്നതുമായ ഇമേജുകളെ പൂർവ്വ സ്ഥിതിയിലാക്കുന്നതിനും, സ്പെഷ്യൽ ഇഫക്റ്റ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും, ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും തുടങ്ങി വെബ് സൈറ്റുകൾ, അച്ചടി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിച്ചു കൂടാൻ കഴിയാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്ന ഈ സോഫ്ട് വെയർ ഗ്രാഫിക്സ് ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ഒന്നാണ്.
അടിസ്ഥാനപരമായി ‘റാസ്റ്റർ ഗ്രാഫിക്സ്’ സോഫ്ട് വെയറായി നിലനിൽക്കുന്ന ഒന്നാണ് ഫോട്ടോഷോപ്പ്. 
ലോകത്ത് എവിടെയെല്ലാം മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇറങ്ങുന്നുണ്ടോ അവിടെയല്ലാം ഫോട്ടോഷോപ്പുണ്ട്. ടെവിഷന്*, സിനിമ മേഖലകളില്* ഫോട്ടോഷോപ്പിന്റെ സ്വാധീനം വ്യക്തമാണ്. രാവിലെ കോഫി കുടിക്കുന്ന കപ്പിലെ ചിത്രങ്ങള്* മുതല്* ഹോളിവുഡ് സ്ക്രീനില്* വരെ ഫോട്ടോഷോപ്പിന്റെ മാജിക് നിറഞ്ഞുനില്*ക്കുകയാണ്.



ഗ്രാഫിക്സ് മേഖലയില്* പ്രവര്*ത്തിക്കുന്ന 90 ശതമാനം പേരും ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവരാണ്. ഗ്രാഫിക്സ് ഡിസൈനര്*മാര്*ക്ക് പുറമെ എഞ്ചിനീയര്*മാര്*, കരകൌശല നിര്*മ്മാതാക്കള്*, ഡോക്ടര്*മാര്*, പരസ്യ കമ്പനികള്* എല്ലാം ഫോട്ടോഷോപ്പിന്റെ സഹായം തേടുന്നവരാണ്. എന്തിന്, കേസ് തെളിയിക്കുന്നതിന് വേണ്ടി നിയമവിദഗ്ധര്* പോലും ഫോട്ടോഷോപ്പ് സേവനം തേടുന്നുണ്ട്.



1987
വര്*ഷത്തിലാണ് ഫോട്ടോഷോപ്പ് നിര്*മ്മാണ പ്രവര്*ത്തനങ്ങള്*ക്ക് തുടക്കം കുറിക്കുന്നത്. ബ്ലാക്ക് വൈറ്റ് ചിത്രങ്ങള്* എഡിറ്റ് ചെയ്യുന്നതിനായുള്ള സോഫ്റ്റ്വയര്* നിര്*മ്മിക്കാനാണ് തോമസ് നോള്* എന്ന സാങ്കേതിക വിദഗ്ധന്* ആദ്യം ശ്രമിച്ചത്. പരീക്ഷണങ്ങള്* വിജയിക്കാന്* തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സഹോദരന്* ജോണ്* നോളിനെയും കൂടെ കൂട്ടി. ഇവരുടെ പുതിയ സോഫ്റ്റ്വയറിന് പുറത്തിറക്കാനുള്ള അവകാശം ലഭിച്ചത് 1988ലാണ്. പിന്നീട് 1989 വര്*ഷത്തില്* അഡോബ് എന്ന പേരില്* കമ്പനിയും തുടങ്ങി. എന്നാല്*, അഡോബിന്റെ ആദ്യ ഔദ്യോഗിക ഉല്*പ്പന്നം അഡോബ് ഫോട്ടോഷോപ്പ് 1.0 1990ലാണ് പുറത്തിറങ്ങുന്നത്.



ഇരുപത് വര്*ഷങ്ങള്*ക്ക് മുമ്പ് ആദ്യ ഉല്*പ്പന്നം പുറത്തിറക്കുമ്പോള്* അഡോബ് മേധാവികള്* പ്രതീക്ഷിച്ചിരുന്നത് മാസത്തില്* 500 കോപ്പികള്* വിറ്റുപോകുമെന്നാണ്. എന്നാല്*, ഇന്ന് ദിവസവും ആയിരക്കണക്കിന് സോഫ്റ്റ്വയറുകളാണ് അഡോബ് വില്*പ്പന നടത്തുന്നത്.



1990
ല്* പുറത്തിറങ്ങിയ ഫോട്ടോഷോപ്പ് പതിപ്പ് ഓരോ വര്*ഷവും മാറ്റങ്ങള്*ക്ക് വിധേയമാക്കി. ദശലക്ഷക്കണക്കിന് ഗ്രാഫിക്സ് വിദഗ്ധര്* ഉപയോഗിക്കാന്* തുടങ്ങിയതോടെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉയര്*ന്നു വന്നു. ഫോട്ടോഷോപ്പ് മൂന്നാം പതിപ്പോടെയാണ് ലെയര്* സംവിധാനം വരുന്നത്. ചിത്രങ്ങള്* എഡിറ്റ് ചെയ്യുന്നതിന് ആവശ്യമായ മിക്ക ടൂളുകളും മൂന്നാം പതിപ്പോടെയാണ് വന്നത്. എന്നാല്*, ഫോട്ടോഷോപ്പ് 7.0 പതിപ്പാണ് വിപണിയില്* വന്* വിപ്ലവം നടത്തിയത്. ഗ്രാഫിക്സ് മേഖലയില്* അത്ഭുതങ്ങള്* സൃഷ്ടിക്കാനുള്ള ശേഷിയുമായാണ് ഏഴാം പതിപ്പെത്തിയത്. പിന്നീട് നിരവധി പതിപ്പുകള്





കഴിഞ്ഞ ഇരുപത് വര്*ഷമായി ഉപയോക്താക്കളുമായി നല്ല ബന്ധമാണ് ഫോട്ടോഷോപ്പിനുള്ളത്. ഉപയോക്താക്കളുടെ സംശയങ്ങള്*ക്കും ചോദ്യങ്ങള്*ക്കും ഉടനടി മറുപടി നല്*കാനായി ഫോറങ്ങളും ബ്ലോഗുകളും എപ്പോഴും സജീവമാണ്. ഫോട്ടോഷോപ്പ് സി എസ് 4, ഫോട്ടോഷോപ്പ് സി എസ്4 എക്സ്റ്റന്*ഡഡ് സോഫ്റ്റ്വയറുകള്* അഡോബിന്റെ ഏറ്റവും ജനപ്രീതി നേടിയ ഉല്*പ്പന്നങ്ങളായിരുന്നു.



അതെ, ഫോട്ടോപ്പിന് പകരം നില്*ക്കാന്* ഫോട്ടോഷോപ്പ് മാത്രമെയുള്ളൂ. കമ്പ്യൂട്ടറില്* അല്** ജ്ഞാനമുള്ള ഉപയോക്താക്കള്* മുതല്* ഡിജിറ്റല്* സാങ്കേതിക വിദഗ്ധര്* വരെ ഇഷ്ടപ്പെടുന്ന ഏക സോഫ്റ്റ്വയര്* ഫോട്ടോഷോപ്പ് മാത്രമാണ്. ഉപയോഗിക്കാനും മനസ്സിലാക്കാനും ഏറെ സൌകര്യമുള്ള ഫോട്ടോഷോപ്പിന് ഭീഷണി സൃഷ്ടിക്കാന്* സാങ്കേതിക ലോകത്ത് ഇന്നേവരെ ആരും ഉയര്*ന്നു വന്നിട്ടില്ല. ഫോട്ടോഷോപ്പിന്പിന്നില്* മലായളികളുടെ കരങ്ങള്* കൂടി ഉണ്ടെന്നതില്* നമുക്ക് അഭിമാനിക്കാം.










Friday, August 26, 2011

ചിത്രങ്ങളുടെ ഫോര്‍മാറ്റ്‌ മാറ്റി ഭാരം കുറയ്ക്കുവാന്‍ ..




ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒറ്റയടിക്ക്    format മാറ്റുകയോ
resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത്
ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍
ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി
ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.



sudo add-apt-repository ppa:faster3ck/converseen



sudo apt-get update



sudo apt-get install converseen



ഇന്സ്ടാല്‍  ചെയ്ത ശേഷം Application-Graphics-Converseen തുറക്കുക.



 Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ
keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്.
ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to
എന്നതില്‍ നിന്നും file format സെലക്റ്റ് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px
ആക്കി width, height ഇവ ക്രമീകരിക്കുക.(size 100 kb യില്‍ താഴെക്രമീകരിക്കുന്നതിനായി  width, height ഇവ 800,600 ആക്കിയാല്‍ മതി.) Save in
എന്നതില്‍ folder സെലക്റ്റ് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക്
ചെയ്യുക.സെലക്റ്റ് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ convert
ആയിട്ടുണ്ടാകും.

രസതന്ത്ര പഠന വിഭവങ്ങള്‍-(പത്താം തരം)


പത്താം ക്ലാസിലേക്ക്
പുതിയതായി തയ്യാറാക്കിയിരിക്കുന്ന രസതന്ത്ര പാഠപുസ്തകം വിനിമയം  ചെയ്യുന്നതിന് സഹായകമായ  ഐ.സി.ടി
അധിഷ്ഠിത പഠനവിഭവങ്ങളാണ്
ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും
തങ്ങളുടെ ക്ലാസ്റൂം പ്രവര്‍ത്തനത്തിനും അധിക പരിശീലനത്തിനും  ഈ പഠനവിഭവങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. 




വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് അനിമേഷനുകള്‍, ജാവാ അപ്
ലെറ്റുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ , അനിമേഷനുകള്‍ തുടങ്ങിയവ
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റയും പ്രവര്‍ത്തനക്രമം വിശദമായി നല്കിയിട്ടുള്ളത് പ്രയോജനപ്പെടുത്തുമല്ലോ.

ഇത്
ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കില്‍ നിന്ന്
ictresources-chemistry എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi Package
Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം Applications
-> School-Resources ->  Chemistry for Class X എന്ന മെനു വഴി
ഇതു തുറക്കാം.


Download ICT Resource Chemistry_X

Sunday, August 21, 2011

Smart Class Room Inauguration Slideshow






Tuesday, August 16, 2011

Monday, August 15, 2011

കേരളം കള്ളനോട്ടുകളുടെ സ്വന്തം നാടോ ?

രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്ന പത്തു ലക്ഷം നോട്ടുകളില്ഒന്നുവീതം കള്ളനോട്ടുകളാണെന്നാണ് കണക്ക്. 2006-ല്‍ 8.39 കോടി രൂപയുടെ കള്ളനോട്ടുകള്പിടിച്ചെടുത്തിരുന്നു. എന്നാല്‍ 2009-ല്ഇത് 23 കോടി രൂപയായി ഉയര്ന്നു. വര്ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്പ്രകാരം 21.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയില്‍ 1800 കോടി രൂപയുടെ നോട്ടുകളാണ് പ്രതിവര്ഷം അച്ചടിക്കുന്നത്. ഇതില്പകുതിയും 100, 500, 1000 രൂപയുടെ കറന്സികളാണ്. ചെറിയ തുകയുടെ നോട്ടുകള്ക്ക് പകരം 500, 1000 രൂപയുടെ കള്ളനോട്ടുകളാണ് ഇപ്പോള്കൂടുതലും പുറത്തിറങ്ങുന്നതെന്ന് അധികൃതര്വ്യക്തമാക്കി. കള്ളനോട്ടുകള്വ്യാപിക്കുന്നത് തടയാന്സര്ക്കാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്പ്പെടുന്ന ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു സമാനമായി സംസ്ഥാന തലത്തിലും സമിതികള്രൂപവത്കരിക്കുമെന്നാണ് റിപ്പോര്ട്ട്.


2009-10 സാമ്പത്തിക വര്ഷം റിസര്വ് ബാങ്ക് നടത്തിയ പരിശോധനയില്‍ 52,620 കറന്സികള്വ്യാജമാണെന്ന് കണ്ടെത്തി. മറ്റ് ബാങ്കുകളില് കാലയളവില്കണ്ടെത്തിയത് 3,48,856 വ്യാജ കറന്സികളാണ്. 2008-09ല്റിസര്വ് ബാങ്ക്വഴി 55,830 വ്യാജ കറന്സികളും മറ്റ് ബാങ്കുകള്വഴി 3,42,281 വ്യാജ കറന്സികളും കണ്ടെത്തി. റിപ്പോര്ട്ട് ചെയ്യപ്പെട്ട കണക്കുകളാണിവ. റിപ്പോര്ട്ട്ചെയ്യാത്തവ ഇതിലുമേറെ വരുമെന്ന് അധികൃതര്തന്നെ ചൂണ്ടിക്കാണിക്കുന്നു.





ബാങ്കുകളില്ഉപഭോക്താക്കള്വഴി ലഭിക്കുന്ന വ്യാജ കറന്സികളെ സംബന്ധിച്ച് പോലീസ് അധികൃതര്ക്കും റിസര്വ് ബാങ്കിനുമെല്ലാം വിവരം കൈമാറണമെന്നുണ്ട്. പക്ഷേ നിയമക്കുരുക്കിനെക്കുറിച്ചുള്ള വേവലാതിയില്പലരും ഇത് ഉപഭോക്താവിന്റെ സഹായത്തോടെ പരിഹരിക്കുകയാണ് പതിവ്. വന്തോതില്കള്ളനോട്ട് കണ്ടെത്തുന്ന അവസരത്തില്മാത്രമേ ഇത് പുറംലോകം അറിയുന്നുള്ളൂ. എല്ലാ കൊമേഴ്സ്യല്ബാങ്കുകളും നിയമം കര്ശനമായി പാലിക്കണമെന്നാണ് റിസര്വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ കറന്സി പ്രചാരം കുറയ്ക്കാനും തടയിടാനും കൂടിയാണ് ബാങ്കുകളില്വ്യാജ കറന്സി വിജിലന്സ് സെല്പ്രവര്ത്തനം ശക്തമാക്കണമെന്ന് ആര്‍.ബി. നിര്ദേശിച്ചിരിക്കുന്നത്.

കള്ളനോട്ടുകള്വ്യാപകമാകുന്നത് തടയാന്കൂടുതല്സുരക്ഷാ സംവിധാനം ഏര്പ്പെടുത്തുന്നതിന് കേന്ദ്രസര്ക്കാര്പദ്ധതി തയ്യാറാക്കുന്നു. നോട്ടുകളില്നേരിട്ടു കാണാനാവാത്ത നാരുകള്‍, വിവിധ വശങ്ങളില്നിന്നു നോക്കുമ്പോള്കളര്മാറുന്ന മഷി, മെഷീനുകള്ക്ക് വായിക്കാനാവുന്ന വിധത്തില്ചെറിയ അക്ഷരങ്ങള്എന്നിവ ഉള്പ്പെടുന്നതാണ് മുന്നോട്ടു വന്നിരിക്കുന്ന പ്രധാന നിര്ദേശങ്ങള്‍. രാജ്യത്ത് 1000 രൂപയുടെ കള്ളനോട്ടുകള്മുമ്പില്ലാത്ത വിധം വര്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നോട്ടുകളില്കൂടുതല്സുരക്ഷാ സംവിധാനം ഏര്പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.



ഇത്തരത്തില്കള്ളനോട്ടുകളായി എത്തുന്ന തുക തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ആര്ബിഐ, ധനമന്ത്രാലയം, സുരക്ഷാ ഏജന്സികള്‍, ആഭ്യന്തര മന്ത്രാലയം എന്നിവയില്നിന്നുള്ള പ്രതിനിധികള്ഉള്പ്പെട്ട മന്ത്രിതല സമിതിയാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങള്സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.



കള്ളനോട്ടിന്റെ വ്യാപനം മുമ്പുണ്ടായിരുന്നതിനെക്കാള്കൂടിയതായി പാര്ലമെന്ററി സമിതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതു തടയുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ സംവിധാനങ്ങള്തയ്യാറാക്കുന്നതിന് ആഗോളതലത്തില്നിന്നുള്ള സഹകരണവും സര്ക്കാര്തേടിയിട്ടുണ്ട്. എളുപ്പത്തില്തിരിച്ചറിയാവുന്നതും എന്നാല്അത്രവേഗം ഡിസൈന്ചെയ്യാന്കഴിയാത്തതുമായ സുരക്ഷാ സംവിധാനങ്ങള്ഏര്പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.



കാന്തിക സ്വഭാവമുള്ള സുരക്ഷാ നാരുകളാണ് ഇതില്പ്രധാനം. വിവിധ വശങ്ങളില്നിന്നു നോക്കുമ്പോള്നിറവ്യത്യാസമുണ്ടാകുന്ന തരം മഷി ഉപയോഗിക്കണമെന്നും നിര്ദേശമുണ്ട്. സപ്തംബറില്ധനമന്ത്രാലയം പുറപ്പെടുവിച്ച അഭ്യര്ഥനയെ തുടര്ന്നു ലഭിച്ച നിര്ദേശങ്ങളാണിവ. എളുപ്പത്തില്നശിക്കാത്ത വിധം പ്ലാസ്റ്റിക് നോട്ടുകള്ഏര്പ്പെടുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.